ചരക്ക് സേവന നികുതി റിട്ടേൺ സമർപ്പണ സംവിധാനം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കം അന്ത്യഘട്ടത്തിൽ.

ചരക്ക് സേവന നികുതി റിട്ടേൺ സമർപ്പണ സംവിധാനം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള നീക്കം അന്ത്യഘട്ടത്തിൽ.

2018ൽ ജിഎസ്ടി കൗൺസിൽ തീരുമാനിച്ചത് അനുസരിച്ച് ജിഎസ്ടി നെറ്റ് വർക്ക് പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാക്കുവാനുള്ള നടപടികൾ കേന്ദ്ര സർക്കാരിന്റെ അംഗീകാരം ലഭിച്ചതിനെ തുടർന്ന് കമ്പനികാര്യ മന്ത്രാലയത്തിന്റെ നടപടിക്രമങ്ങൾ പൂർത്തിയായി. സ്വകാര്യ സ്ഥാപനങ്ങളുടെ കൈവശമുള്ള ഓഹരികൾ സർക്കാരിന് വില നിശ്ചയിച്ച് കൈമാറുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഉടനെ തന്നെ ഇത് പൂർത്തിയാക്കി തീരുമാനം ജിഎസ്ടി നെറ്റ് വർക്കിന്റെ ബോർഡിന്റെ അംഗീകാരം നേടും എന്ന് ശ്രീ ജേക്കബ് സന്തോഷിന് നൽകിയ വിവരാവകാശ മറുപടിയിൽ ജിഎസ്ടി നെറ്റ് വർക്ക് വ്യക്തമാക്കി.

2017 ജൂലൈയിൽ ജിഎസ്ടി നടപ്പിലാക്കിയ സമയത്ത് കേന്ദ്ര സംസ്ഥാന സർക്കാരുകളും സ്വകാര്യ മേഖലയിലെ കമ്പനികളും ചേർന്ന് 49% ശതമാനം മൂലധനം സർക്കാരിനും 51% സ്വകാര്യ മേഖലയിലെ കമ്പനിൾക്കുമായി രൂപീകരിച്ച ജിഎസ്ടി നെറ്റ് വർക്ക് ആണ് രജിസ്ട്രേഷൻ, നികുതി റിട്ടേൺ സമർപ്പണം തുടങ്ങിയ കാര്യങ്ങൾ കൈകാര്യം ചെയ്യ്ത് വരുന്നത്. ഈ കമ്പനി ഏർപ്പെടുത്തിയ ഇൻഫോസിസ് നൽകിയിട്ടുള്ള സോഫ്റ്റ്‌വെയർ മുഖേനയാണ് നിലവിൽ ഈ സംവിധാനം പ്രവർത്തിക്കുന്നത്. ജിഎസ്ടി പോർട്ടലിന്റെ പ്രവർത്തനം സംബന്ധിച്ച് വലിയ പരാതിയാണ് തുടക്കം മുതൽ നിലനിൽക്കുന്നത്. ഇപ്പോഴും സോഫ്റ്റ്‌വെയറിന്റെ തകരാർ മൂലം സമയത്ത് റിട്ടേൺ സമർപ്പണം നടക്കാതെ വരികയും വ്യാപാരികൾ അവരുടേതല്ലാത്ത കാരണങ്ങളാൽ ആയിരക്കണക്കിന് കോടി രൂപ പിഴയിനത്തിൽ നൽകേണ്ടതായി വരുന്ന സാഹചര്യം ഉണ്ട്. ഇതേത്തുടർന്ന് ജിഎസ്ടി വകുപ്പും വ്യാപാരി വ്യവസായി സമൂഹവും വലിയ സമ്മർദ്ദം നേരിട്ട് വരികയായിരുന്നു.

കഴിഞ്ഞ ദിവസം കയറ്റുമതി മേഘലയിൽ വ്യാജ റീഫണ്ട് അപേക്ഷ നൽകി 1875 കോടി രൂപ സർക്കാരിനെ കബളിപ്പിച്ചു എന്ന വിവരം പുറത്ത് വന്നിരുന്നു. ഈ തീരുമാനം നടപ്പായി റിട്ടേൺ സമർപ്പണം സർക്കാരിന്റെ പൂർണ നിയന്ത്രണത്തിൽ കൊണ്ടുവരാൻ കഴിഞ്ഞാൽ നിലവിൽ നേരിടുന്നു പ്രതിസന്ധിക്ക് വലിയ മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു.

Also Read

സംസ്ഥാനത്തെ 35 ഓളം സ്ഥാപനങ്ങളില്‍ നിന്നും റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതികുടിശ്ശിക പിരിച്ചെടുത്തു.

സംസ്ഥാനത്തെ 35 ഓളം സ്ഥാപനങ്ങളില്‍ നിന്നും റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതികുടിശ്ശിക പിരിച്ചെടുത്തു.

സംസ്ഥാനത്തെ 35 ഓളം സ്ഥാപനങ്ങളില്‍ നിന്നും റിക്കവറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നികുതികുടിശ്ശിക പിരിച്ചെടുത്തു.

തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി

തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി

തിരുവനന്തപുരം ജില്ലയിലെ പത്തോളം വ്യാപാര സ്ഥാപനങ്ങളിൽ അരിയർ റിക്കവറി നടപടികൾ നടപ്പിലാക്കി

പാലിന് 5% ജിഎസ്ടി നിരക്ക് ബാധകമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; സെൻട്രൽ ടാക്സ് വകുപ്പിന്റെ അപ്പീൽ തള്ളപ്പെട്ടു

പാലിന് 5% ജിഎസ്ടി നിരക്ക് ബാധകമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; സെൻട്രൽ ടാക്സ് വകുപ്പിന്റെ അപ്പീൽ തള്ളപ്പെട്ടു

പാലിന് 5% ജിഎസ്ടി നിരക്ക് ബാധകമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു; സെൻട്രൽ ടാക്സ് വകുപ്പിന്റെ അപ്പീൽ തള്ളപ്പെട്ടു

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

വ്യക്തിഗതമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ ജിഎസ്ടിയിലും സേവനനികുതിയിലും നിന്ന് ഒഴിവാണ്: ഒറീസ ഹൈക്കോടതിയുടെ നിർണ്ണായക വിധി

വ്യക്തിഗതമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ ജിഎസ്ടിയിലും സേവനനികുതിയിലും നിന്ന് ഒഴിവാണ്: ഒറീസ ഹൈക്കോടതിയുടെ നിർണ്ണായക വിധി

വ്യക്തിഗതമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ ജിഎസ്ടിയിലും സേവനനികുതിയിലും നിന്ന് ഒഴിവാണ്: ഒറീസ ഹൈക്കോടതിയുടെ നിർണ്ണായക വിധി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

2025 ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിന് പുറത്തു നിന്നും പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് വരാൻ പെർമിറ്റ്‌ നിർബന്ധമാക്കി.

2025 ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിന് പുറത്തു നിന്നും പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് വരാൻ പെർമിറ്റ്‌ നിർബന്ധമാക്കി.

2025 ഏപ്രിൽ 10 മുതൽ സംസ്ഥാനത്തിന് പുറത്തു നിന്നും പെട്രോളിയം ഉത്പന്നങ്ങൾ കൊണ്ട് വരാൻ പെർമിറ്റ്‌ നിർബന്ധമാക്കി.

ജിഎസ്ടി നോട്ടീസുകൾ പോർട്ടലിൽ അപ്‌ലോഡ് ചെയത് മാത്രം സേവനം നൽകിയതാകുന്നുവെന്ന് മദ്രാസ് ഹൈക്കോടതി; ചെറുകിട സംരംഭകർക്കു മുന്നറിയിപ്പ്

ജിഎസ്ടി നോട്ടീസുകൾ പോർട്ടലിൽ അപ്‌ലോഡ് ചെയത് മാത്രം സേവനം നൽകിയതാകുന്നുവെന്ന് മദ്രാസ് ഹൈക്കോടതി; ചെറുകിട സംരംഭകർക്കു മുന്നറിയിപ്പ്

ജിഎസ്ടി നോട്ടീസുകൾ പോർട്ടലിൽ അപ്‌ലോഡ് ചെയത് മാത്രം സേവനം നൽകിയതാകുന്നുവെന്ന് മദ്രാസ് ഹൈക്കോടതി; ചെറുകിട സംരംഭകർക്കു മുന്നറിയിപ്പ്

Loading...