ജി.എസ്.ടി: അമിത പിഴയും പലിശയും വ്യാപാര മേഖലക്ക് തിരിച്ചടിയാകുന്നു.; എ.എൻ.പുരം ശിവകുമാർ

ജി.എസ്.ടി: അമിത പിഴയും പലിശയും വ്യാപാര മേഖലക്ക് തിരിച്ചടിയാകുന്നു.; എ.എൻ.പുരം ശിവകുമാർ

ആലപ്പുഴ: ജി.എസ്.ടിയിലെ നിയമങ്ങളിലെ അശാസ്ത്രീയമായി ഏർപ്പെടുത്തിയിരിക്കുന്ന അമിത പിഴയും, ഉയർന്ന പലിശയും വ്യാപാര മേഖലക്ക് വൻ തിരിച്ചടിയാകുന്നതായി ടാക്സ് കൺസൾട്ടൻ്റ്സ് ആൻ്റ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷൻ കേരള സംസ്ഥാന പ്രസിഡൻ്റ് എ.എൻ.പുരം ശിവകുമാർ പറഞ്ഞു. ടി.സി.പി.എ.കെ. അക്കാഡമിക്ക് കൗൺസിൽ, ജി.എസ്.ടി.യും വ്യാപാര മേഖലയും എന്ന വിഷയത്തിൽ ആലപ്പുഴയിൽ നടത്തിയ ഏകദിന പഠനകളരി ഉൽഘാടനം ചെയ്യുകയായിരുന്നു ശിവകുമാർ.

ജി.എസ്.ടി.യിൽ അവ്യക്തത നിലനിന്ന ആദ്യകാലഘട്ടത്തിലെ കണക്കുകൾ പോലും ഓഡിറ്റിംഗിന് വിധേയമാക്കാൻ സംസ്ഥാന ജി.എസ്.ടി. വകുപ്പ് തിരുമാനം വ്യാപാര മേഖലക്ക് കനത്ത പ്രഹരമാകും. വാറ്റ് കാലത്തെ നികുതിക്ക് ഒറ്റത്തവണ തീർപ്പാക്കൽ ബജറ്റിൽ നിർദ്ദേശിക്കാത്തത് നിരാശാജനകമാണെന്ന് ശിവകുമാർ കുറ്റപ്പെടുത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി കെ.രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ഇ.കെ.ബഷീർ, എം.ആർ.മണികണ്ഠൻ, വി.പ്രകാശൻ എന്നിവർ പ്രസംഗിച്ചു.

ജി.എസ്.ടി. സ്പെഷ്യൽ ഫാക്കൽറ്റി, ചാർട്ടേഡ് അക്കൗണ്ടൻ്റ് എം.ഉണ്ണികൃഷ്ണൻ പഠനകളരിക്ക് നേതൃത്വം നൽകി. 

പതിനാല് ജില്ലകളിൽ നിന്നായി 250 പ്രതിനിധികൾ പങ്കെടുത്തു.

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...