ക്വാറിയിൽ പരിശോധന: 8 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി

ക്വാറിയിൽ പരിശോധന: 8 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി

സംസ്ഥാന ജി. എസ്. ടി ഇന്റലിജൻസ്, വയനാട് പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിൽ നടത്തിയ പരിശോധനയിൽ 8 കോടി രൂപയുടെ വിറ്റ് വരവ് വെട്ടിപ്പ് കണ്ടെത്തി.

ജോയിന്റ് കമ്മീഷണർ(ഇന്റലിജൻസ് )കോഴിക്കോട് ഫിറോസ് കാട്ടിൽ ന്റെ നിർദേശ പ്രകാരം, ഡെപ്യൂട്ടി കമ്മീഷണർ ( ഇന്റലിജൻസ് ) ജയദേവൻ. കെ. സി യുടെ മേൽനോട്ടത്തിൽ വയനാട് ഇന്റലിജൻസ് സർവെയില്ലൻസ് സ്‌ക്വാഡ് ക്വാറിയിൽ നടത്തിയ പരിശോധനയിലാണ് 8 കോടി രൂപയുടെ വിറ്റ് വരവ് ക്രമക്കേട് കണ്ടെത്തിയത്. 

ജി. എസ്. ടി നിയമം സെക്ഷൻ 74 പ്രകാരം, നോട്ടീസ് നൽകി നികുതി, പിഴ, പലിശ തുടങ്ങിയ ഇനത്തിൽ 51.09 ലക്ഷം രൂപ ഈടാക്കി.

  സ്റ്റേറ്റ് ടാക്സ് ഓഫീസർ ഇന്റലിജൻസ് ജെയ്സൺ. പി. ബേബി, നദീർ, ഗിരീഷ്‌ എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ്‌ ഓഫീസർമാരായ ജോമോൻ, അഭിലാഷ്, ജസീന, സുധീർ, പ്രമോദ്, വിനോദ് കുമാർ, മുഹമ്മദ്‌, ജീവനക്കാരനായ ശരത്, ഷിബു, കൃഷ്ണൻ,ജോബി, സുഫീദ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത് .

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...