GST പരിശോധന; ആക്രിമേഖലയിൽ 68 കോടിയുടെ വെട്ടിപ്പ്

GST പരിശോധന; ആക്രിമേഖലയിൽ 68 കോടിയുടെ വെട്ടിപ്പ്

ചെങ്ങന്നൂർ, തൃശ്ശൂർ, ആല പുഴ, കൊല്ലം ജില്ലകളിലെ ഒമ്പത് ആക്രിക്കച്ചവടസ്ഥാപനങ്ങൾ ചരക്ക്-സേവന നികുതിയടയ്ക്കാതെ 67.96 കോടി രൂപയുടെ വെട്ടി നടത്തിയതായി കണ്ടെത്തൽ. 

സംസ്ഥാന ജി.എസ്.ടി. ഇന്റലിജൻസ് വിഭാഗത്തിന്റെ ചെങ്ങ ന്നൂർ സ്‌ക്വാഡാണ് വെട്ടിപ്പു കണ്ടെത്തിയത്. ഇരുമ്പ്, ഉരുക്ക് ആക്രി കച്ചവട സ്ഥാപനങ്ങളിലായിരുന്നു പരിശോധന.

വെട്ടിപ്പുകണ്ടെത്തിയത് തൃശ്ശൂർ, ആലപ്പുഴ, കൊല്ലം ജില്ലകളിൽ ആണ്. ചെങ്ങന്നൂർ സ്‌ക്വാഡ് ആറു മാസമായി അഞ്ചു ജില്ലകളിൽ ഇതുസംബന്ധിച്ച അന്വേഷണ ത്തിലായിരുന്നു. തൃശ്ശൂർ ജില്ലയിലെ ആറുകേന്ദ്രങ്ങളിലും ആല പുഴയിലെ രണ്ടുകേന്ദ്രങ്ങളിലും കൊല്ലത്തെ ഒരു കേന്ദ്രത്തിലും ഒരേസമയം നടത്തിയ പരിശോ ധനയിലാണു വെട്ടിപ്പുകൾ കണ്ടെത്തിയത്. 

മൂന്നുസ്ഥാപനങ്ങൾ ചരക്കു കൈമാറ്റം നടത്താതെ ബിൽ ട്രേഡിങ് മാത്രം നടത്തി ഇൻപുട്ട് ടാക്സ് വെട്ടിച്ചുവരുകയായിരുന്നു

ഇതു തൃശ്ശൂർ ജില്ലയിലെ പ്രമുഖ സ്ഥാപനത്തിന്റെ ബിനാമി യാണെന്നാണു കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ സ്ഥാപന ങ്ങളിലെ ചീഫ് അക്കൗണ്ടന്റു മാർ നികുതിവെട്ടിപ്പുനടന്നതാ യി മൊഴിനൽകി. നികുതിയും പിഴപ്പലിശയും അടയ്ക്കാമെന്നും സമ്മതിച്ചിട്ടുണ്ട്.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...