ഇ- ഫയലിംഗ് പോര്‍ട്ടലില്‍ നേരിടുന്ന നിരന്തരമായ പരാതികള്‍ ഉയര്‍ന്നതോടെ പുതിയ അറിയിപ്പുമായി ആദായ നികുതി ദായക വകുപ്പ്.

 ഇ- ഫയലിംഗ് പോര്‍ട്ടലില്‍ നേരിടുന്ന നിരന്തരമായ പരാതികള്‍ ഉയര്‍ന്നതോടെ പുതിയ അറിയിപ്പുമായി ആദായ നികുതി ദായക വകുപ്പ്.

ഉപഭോക്താക്കളില്‍ നിന്നും നിരന്തരമായ പരാതികള്‍ ഉയര്‍ന്നതോടെ പുതിയ അറിയിപ്പുമായി ആദായ നികുതി ദായക വകുപ്പ്.

നികുതി ദായകര്‍ക്ക് ഇ- ഫയലിംഗ് പോര്‍ട്ടലില്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കാണ് പരിഹാരം കാണുന്നത്. നിലവില്‍, നിരവധി ട്രാഫിക് പ്രശ്നങ്ങളാണ് പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പോര്‍ട്ടിലിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട കരാര്‍ ഏറ്റെടുത്തത് ഇന്‍ഫോസിസ് ആണ്. 2021 ജൂണ്‍ ഏഴാം തീയതിയാണ് ഈ പോര്‍ട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍, ലോഞ്ച് ചെയ്ത മാസത്തില്‍ തന്നെ പോര്‍ട്ടലിനെതിരെ നിരവധി പരാതികളാണ് ഉയര്‍ന്നത്. ഏതാണ്ട് എട്ടു ദിവസത്തോളം സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.

പല സമയങ്ങളിലായി നിരവധി പ്രശ്നങ്ങളാണ് ഉപഭോക്താക്കള്‍ ഉന്നയിച്ചത്. ഇതോടെ, ഉപഭോക്താക്കള്‍ക്ക് നികുതി അടക്കുന്നതില്‍ കാലതാമസം നേരിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തരമായി നടപടി സ്വീകരിക്കാന്‍ ഇന്‍ഫോസിസിനോട് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, തകരാറിലായ എല്ലാ സേവനങ്ങളും ഉടന്‍ പുനസ്ഥാപിക്കും

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...