ചരക്കു നീക്കത്തില്‍ കൊച്ചി തുറമുഖത്തിനു ചരിത്ര നേട്ടം

ചരക്കു നീക്കത്തില്‍ കൊച്ചി തുറമുഖത്തിനു ചരിത്ര നേട്ടം

ചരക്ക്, കണ്ടെയ്നര്‍ നീക്കത്തില്‍ കൊച്ചി തുറമുഖത്തിനു വീണ്ടും നേട്ടം. കഴിഞ്ഞമാസം മാത്രം തുറമുഖം വഴിയുള്ള ചരക്കു കയറ്റിറക്ക് 2.857 മില്യണ്‍ മെട്രിക് ടണ്‍ (എംഎംടി) ആയിരുന്നു. തുറമുഖത്തിന്‍റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണു പ്രതിമാസമുള്ള ചരക്കു കൈകാര്യം ചെയ്യല്‍ ഇത്രയും ഉയരുന്നത്. 2018 ജനുവരിയിലെ 2.825 എംഎംടിയായിരുന്നു ഇതുവരെ ഏറ്റവും ഉയര്‍ന്ന നിരക്ക്. 

2018 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ കൊച്ചി തുറമുഖത്തെ മൊത്തം ചരക്കുനീക്കത്തിലും കാര്യമായ വര്‍ധന രേഖപ്പെടുത്തി. ഈ കാലയളവില്‍ 26.148 എംഎംടി ചരക്കു നീക്കം നടന്നു. 2017 ഏപ്രില്‍-2018 ജനുവരി കാലയളവിനേക്കാള്‍ എട്ടു ശതമാനം വര്‍ധനയാണിത്. കണ്ടെയ്നറുകളുടെ നീക്കത്തിലും കൊച്ചി തുറമുറഖം നേട്ടം കൊയ്തു. തുറമുഖത്തെ രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്‍റ് ടെര്‍മിനല്‍ (ഐസിടിടി) ജനുവരിയില്‍ 55,953 ടിഇയു കണ്ടെയ്നര്‍ കൈകാര്യം ചെയ്തു.

2018 മാര്‍ച്ചിലെ 52,476 ടിഇയു ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കണ്ടെയ്നര്‍ നീക്കം. 2018 ഏപ്രില്‍ മുതല്‍ 2019 ജനുവരി വരെ മൊത്തം 482,880 ടിഇയു കണ്ടെയ്നര്‍ നീക്കം നടന്നു. 2017 ഏപ്രില്‍ മുതല്‍ 2018 ജനുവരി വരെയുള്ള കാലയളവിനേക്കാള്‍ 5.11 ശതമാനം വര്‍ധന. 
തുറമുഖത്തെ കണ്ടെയ്നര്‍ ഫ്രെയ്റ്റ് സ്റ്റേഷന്‍ (സിഎഫ്‌എസ്) കൈകാര്യം ചെയ്യുന്ന കണ്ടെയ്നറുകളിലും കാര്യമായ വര്‍ധനയുണ്ട്.

Also Read

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

എസ്.സി-എസ്.ടി സ്കോളർഷിപ്പ് കുടിശിക: 377 കോടി രൂപയുടെ ബാധ്യത മുൻ സർക്കാരിന്റെ വീഴ്ചയെന്ന് സർക്കാർ

വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് വിമർശനം.

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

Loading...