കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ 26 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും.

കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ 26 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും.

കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകള്‍ 26 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും. 

ഉദ്ഘാടനത്തോടനുബന്ധിച്ച്‌ വിവിധ യാത്ര പാസുകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വാട്ടര്‍ മെട്രോ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും ഉയര്‍ന്ന നിരക്ക് 40 രൂപയുമാണ്. ഹൈക്കോടതി – വൈപ്പിന്‍ റൂട്ടില്‍ 20 രൂപയാണ് നിരക്ക്. അതേസമയം, വൈറ്റില – കാക്കനാട് റൂട്ടില്‍ 30 രൂപയും ഈടാക്കും.

കൊച്ചി മെട്രോ റെയിലിന് സമാനസൗകര്യങ്ങളുള്ള 38 ടെര്‍മിനലുകളാണ് 10 ദ്വീപുകളിലായി ഉള്ളത്. 26ന് രാവിലെ ഏഴുമണിക്ക് ഹൈക്കോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സര്‍വീസ് നടത്തുക. വൈറ്റില – കാക്കനാട് റൂട്ടില്‍ 27ന് രാവിലെ ഏഴു മണിക്കാണ് ആദ്യ സര്‍വീസ് ആരംഭിക്കുക.

ആഴ്ചയിലും മാസത്തിലും മൂന്നുമാസം കൂടുമ്ബോഴും പുതുക്കാവുന്ന യാത്ര പാക്കേജ് നിരക്കുകളും വാട്ടര്‍ മെട്രോ അവതരിപ്പിക്കുന്നുണ്ട്.



Also Read

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

മുഖ്യമന്ത്രിയുടെ ഓഫീസിൽ അഴിച്ചുപണി; പുതിയ ടീം റെഡി; സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെ ആരൊക്കെ?

സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി മുതൽ മീഡിയ സെക്രട്ടറി വരെയുള്ള നിയമനങ്ങളുമായി സർക്കാർ ഉത്തരവ്

Loading...