സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്ന ജനം വീർപ്പുമുട്ടുന്നു. ജീവനക്കാർക്ക് ജോലി ചെയ്യാൻ പോലും സ്ഥലമില്ല

സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്ന ജനം വീർപ്പുമുട്ടുന്നു. ജീവനക്കാർക്ക് ജോലി ചെയ്യാൻ പോലും സ്ഥലമില്ല

എറണാകുളം: ജില്ലയിൽ ഏറ്റവും തിരക്കേറിയതും ദൈനം ദിനം സ്ഥലമി പാടുകളും വിവാഹം, സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, കരാറുകൾ, മുതലായവയുടെ രജിസ്ട്രേഷൻ തുടങ്ങിയ ജോലികൾ പൂർത്തിയാക്കാൻ എത്തുന്ന നൂറ് കണക്കിന് ആളുകളും, നിന്ന് തിരിയാനും സൗകര്യമായി ജോലി ചെയ്യാനോ, സ്വതന്ത്രമായി ശ്വസിക്കാൻ പോലും സാധിക്കാതെ ജീവനക്കാരും വീർപ്പുമുട്ടുന്ന കാഴ്ച കൊച്ചി മെട്രോ നഗരത്തിലെ മഹാരാജാസ് ഗ്രൗണ്ടിന് സമീപമുള്ള സബ്ബ് രജിസ്ട്രാ ഫിസിലെ അസൗകര്യങ്ങൾക്ക് നേരെ സർക്കാർ കണ്ണടക്കുകയാണ്, ഓഫിസ് ആവശ്യങ്ങൾക്കായ് വരുന്ന പൊതു ജനങ്ങൾക്ക് ഒരു ഇരുചക്രവാഹനം പോലും പാർക്ക് ചെയ്യാൻ സ്ഥലമില്ല സ്ഥലങ്ങളുടെ ആധാര രജിസ്ട്രേഷനുകൾക്ക് വരുന്ന പ്രായം ചെന്നവരുടെ കാര്യം അതീവ ശോചനീയമാണ് കോണിപ്പടികൾ കയറി ചെന്നാൽ ഒരേ സമയം കുറഞ്ഞത് അമ്പതിനും നൂറിനും ഇടയിൽ ആളുകൾ ഉള്ളിടത്ത് നാലു് കസേരകൾ മാത്രം കസേരകളിൽ ആളുകൾ ഇരുന്നാൽ വഴിയടഞ്ഞിരിക്കും ബാക്കിയുള്ളവർ അകത്ത് ജീവനക്കാരുടെ ചുറ്റും കൂടി നില്ക്കേണ്ട അവസ്ഥയാണ് ജീവനക്കാർക്കാകട്ടെ ഒന്ന് ശ്വസിക്കാനോ, ആവശ്യക്കാരുടെ ദേഹത്ത് മുട്ടാതെയോ ജോലി ചെയ്യാൻ പറ്റുകയില്ല

ഓഫിസിലെ പ്രധാന അധികാരി ഇരിക്കുന്ന ഇരിപ്പിടങ്ങളും മേശകളുടെയും അവസ്ഥ അസൗകര്യങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് രജിസ്ട്രാരുടെ സഹായികൾ രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന നില്പ് വൈകിട്ട് ആറ് മണി വരെ തുടരുന്നു, ഇതിനിടെ ഓഫിസ് ആവശ്യങ്ങൾക്ക് വരുന്നവരുടെ പ്രാഥമിക ആവശ്യങ്ങൾക്ക് മെട്രോ റയിൽവേ സ്റ്റേഷനിൽ പോകണം, ഈ പരാധീന തകൾക്കുള്ളിലും, പൊതുജനങ്ങൾക്ക് യാതൊരു പരാതികൾക്കും ഇടവരാതെ ഉച്ച സമയത്തെ ഭക്ഷണക്രമം പോലും മാറ്റി വച്ച്, വിശ്രമമില്ലാതെ ജനസൗഹൃദമായി ജോലികൾ പരമാവധി ചെയ്തു തീർക്കുന്ന ഇവിടുത്തെ ഉദ്യോഗസ്ഥർ ഈ വകുപ്പിന് തന്നെ മാതൃകയാണ്, ഒരു പക്ഷെ അതുകൊണ്ടാകാം ഇവിടെ സൗകര്യങ്ങൾ ഒന്നും നൽകിയില്ലെങ്കിലും ജനങ്ങളുടെ കാര്യങ്ങൾ ഇവർ കൃത്യമായി നടത്തിക്കൊളും എന്ന് സർക്കാർ കാണുന്നതും, സൗകര്യങ്ങൾ ഒരുക്കാത്തതും,, ജനപ്രതിനിധികൾ ഇവിടെ വരുന്ന പൊതു ജനങ്ങളോടും ഇവിടുത്തെ ജീവനക്കാരോടും അല്പം കടപ്പാടുള്ളവരാണെങ്കിൽ ഈ ഓഫീസിൻ്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്ക്, വേണ്ടതായ സൗകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതാണ്

Also Read

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സർവീസ് സഹകരണ സംഘം : ₹3.41 കോടി നഷ്ടം, സ്വർണ്ണപ്പണയ വിവാദം; ഓഗസ്റ്റ് 16ന് പുതിയ തിരഞ്ഞെടുപ്പ് ; തിരഞ്ഞെടുപ്പിലും ക്രമക്കേടെന്ന് പരാതികൾ

ഭരണസമിതി പിരിച്ചുവിട്ട സഹകരണ സംഘത്തിൽ ഓഗസ്റ്റ് 16ന് തിരഞ്ഞെടുപ്പ്; 988 അംഗങ്ങൾക്ക് ഫലപ്രദമായ അറിയിപ്പ് ലഭിച്ചില്ലെന്ന് ആക്ഷേപം; മരിച്ചവരും അയോഗ്യരായവരും വോട്ടർ പട്ടികയിൽ തുടരുന്നതായും പരാതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

വരുന്നു ഫേസ്‌ലെസ് അഡ്‌ജുഡിക്കേഷൻ; 12 വർഷം പഴക്കമുള്ള കമ്പ്യൂട്ടറുകൾക്ക് ഒടുവിൽ പകരം – ₹8.67 കോടിക്ക് 752 പുതിയ ഡെസ്‌ക്ടോപ്പുകൾക്ക് സർക്കാർ അനുമതി

2014-ലെ പഴയ കമ്പ്യൂട്ടറുകൾക്ക് പകരം ഐ.ടി. നവീകരണം; ജിഎസ്‌ടി വകുപ്പിന്റെ ഡിജിറ്റൽ സേവനങ്ങൾക്ക് വേഗം കൂട്ടാൻ സർക്കാർ ഉത്തരവ്

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

സ്വർണ പരിശോധന തുടരും; നിയമാനുസൃത വ്യാപാരികൾക്ക് ആശങ്ക വേണ്ട; നികുതി വെട്ടിപ്പിനെതിരെയാണ് പരിശോധനയെന്ന് മുഖ്യമന്ത്രി

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

₹4.5 കോടി റീഫണ്ട് വിവാദം: വകുപ്പുകൾ തമ്മിൽ ഏകോപനമില്ലേ? ജി.എസ്.ടി സംവിധാനത്തിൽ ചോദ്യങ്ങൾ ശക്തം

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണർ; സർക്കാർ ഉത്തരവിറങ്ങി

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണർ; സർക്കാർ ഉത്തരവിറങ്ങി

മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് മുൻ ജിഎസ്‌ടി ഡെപ്യൂട്ടി കമ്മീഷണർ; സർക്കാർ ഉത്തരവിറങ്ങി

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

ഓപ്പറേഷൻ ഔറം; ജൂവലറികളിൽ ₹70 കോടിയുടെ വിറ്റുവരവ് വെട്ടിപ്പ് കണ്ടെത്തി, ₹2.87 കോടി നികുതിയും പിഴയും ഈടാക്കി

Loading...