സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്ന ജനം വീർപ്പുമുട്ടുന്നു. ജീവനക്കാർക്ക് ജോലി ചെയ്യാൻ പോലും സ്ഥലമില്ല

സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്ന ജനം വീർപ്പുമുട്ടുന്നു. ജീവനക്കാർക്ക് ജോലി ചെയ്യാൻ പോലും സ്ഥലമില്ല

എറണാകുളം: ജില്ലയിൽ ഏറ്റവും തിരക്കേറിയതും ദൈനം ദിനം സ്ഥലമി പാടുകളും വിവാഹം, സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ, കരാറുകൾ, മുതലായവയുടെ രജിസ്ട്രേഷൻ തുടങ്ങിയ ജോലികൾ പൂർത്തിയാക്കാൻ എത്തുന്ന നൂറ് കണക്കിന് ആളുകളും, നിന്ന് തിരിയാനും സൗകര്യമായി ജോലി ചെയ്യാനോ, സ്വതന്ത്രമായി ശ്വസിക്കാൻ പോലും സാധിക്കാതെ ജീവനക്കാരും വീർപ്പുമുട്ടുന്ന കാഴ്ച കൊച്ചി മെട്രോ നഗരത്തിലെ മഹാരാജാസ് ഗ്രൗണ്ടിന് സമീപമുള്ള സബ്ബ് രജിസ്ട്രാ ഫിസിലെ അസൗകര്യങ്ങൾക്ക് നേരെ സർക്കാർ കണ്ണടക്കുകയാണ്, ഓഫിസ് ആവശ്യങ്ങൾക്കായ് വരുന്ന പൊതു ജനങ്ങൾക്ക് ഒരു ഇരുചക്രവാഹനം പോലും പാർക്ക് ചെയ്യാൻ സ്ഥലമില്ല സ്ഥലങ്ങളുടെ ആധാര രജിസ്ട്രേഷനുകൾക്ക് വരുന്ന പ്രായം ചെന്നവരുടെ കാര്യം അതീവ ശോചനീയമാണ് കോണിപ്പടികൾ കയറി ചെന്നാൽ ഒരേ സമയം കുറഞ്ഞത് അമ്പതിനും നൂറിനും ഇടയിൽ ആളുകൾ ഉള്ളിടത്ത് നാലു് കസേരകൾ മാത്രം കസേരകളിൽ ആളുകൾ ഇരുന്നാൽ വഴിയടഞ്ഞിരിക്കും ബാക്കിയുള്ളവർ അകത്ത് ജീവനക്കാരുടെ ചുറ്റും കൂടി നില്ക്കേണ്ട അവസ്ഥയാണ് ജീവനക്കാർക്കാകട്ടെ ഒന്ന് ശ്വസിക്കാനോ, ആവശ്യക്കാരുടെ ദേഹത്ത് മുട്ടാതെയോ ജോലി ചെയ്യാൻ പറ്റുകയില്ല

ഓഫിസിലെ പ്രധാന അധികാരി ഇരിക്കുന്ന ഇരിപ്പിടങ്ങളും മേശകളുടെയും അവസ്ഥ അസൗകര്യങ്ങൾക്ക് ഉത്തമ ഉദാഹരണമാണ് രജിസ്ട്രാരുടെ സഹായികൾ രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന നില്പ് വൈകിട്ട് ആറ് മണി വരെ തുടരുന്നു, ഇതിനിടെ ഓഫിസ് ആവശ്യങ്ങൾക്ക് വരുന്നവരുടെ പ്രാഥമിക ആവശ്യങ്ങൾക്ക് മെട്രോ റയിൽവേ സ്റ്റേഷനിൽ പോകണം, ഈ പരാധീന തകൾക്കുള്ളിലും, പൊതുജനങ്ങൾക്ക് യാതൊരു പരാതികൾക്കും ഇടവരാതെ ഉച്ച സമയത്തെ ഭക്ഷണക്രമം പോലും മാറ്റി വച്ച്, വിശ്രമമില്ലാതെ ജനസൗഹൃദമായി ജോലികൾ പരമാവധി ചെയ്തു തീർക്കുന്ന ഇവിടുത്തെ ഉദ്യോഗസ്ഥർ ഈ വകുപ്പിന് തന്നെ മാതൃകയാണ്, ഒരു പക്ഷെ അതുകൊണ്ടാകാം ഇവിടെ സൗകര്യങ്ങൾ ഒന്നും നൽകിയില്ലെങ്കിലും ജനങ്ങളുടെ കാര്യങ്ങൾ ഇവർ കൃത്യമായി നടത്തിക്കൊളും എന്ന് സർക്കാർ കാണുന്നതും, സൗകര്യങ്ങൾ ഒരുക്കാത്തതും,, ജനപ്രതിനിധികൾ ഇവിടെ വരുന്ന പൊതു ജനങ്ങളോടും ഇവിടുത്തെ ജീവനക്കാരോടും അല്പം കടപ്പാടുള്ളവരാണെങ്കിൽ ഈ ഓഫീസിൻ്റെ നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾക്ക്, വേണ്ടതായ സൗകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടതാണ്

Also Read

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

Loading...