ജി എസ് ടി ഉദ്യോഗസ്ഥരുടെ ആർഭാടപരിശീലന ക്യാമ്പിനെ ന്യായീകരിച്ച് ധനമന്ത്രി : പരിപാടിക്ക് 46.65 ലക്ഷം രൂപ ചെലവഴിച്ചു

ജി എസ് ടി ഉദ്യോഗസ്ഥരുടെ ആർഭാടപരിശീലന ക്യാമ്പിനെ ന്യായീകരിച്ച് ധനമന്ത്രി : പരിപാടിക്ക് 46.65 ലക്ഷം രൂപ ചെലവഴിച്ചു

തിരുവനന്തപുരം : ജിഎസ്ടി വകുപ്പ് സംസ്ഥാന നിർദ്ദേശങ്ങൾ അവഗണിച്ചു പരിശീലന പരിപാടിയിലൂടെ ഹോട്ടൽ ബില്ല് ഇനത്തിൽ 38 ലക്ഷം രൂപ ചിലവഴിച്ചത് വിവാദമായതാണ്. എന്നാൽ ക്യാമ്പിനെ ന്യായീകരിച്ച് ധനമന്ത്രി നിയമസഭയിൽ വിശദീകരണം നൽകി. 

ജിഎസ്ടി വകുപ്പിലെ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ പരിശീലന പരിപാടിക്ക് 46.65 ലക്ഷം രൂപ ചെലവഴിച്ച് സംസ്ഥാന സർക്കാർ വിവാദത്തിന് തിരികൊളുത്തിയത്. ആഡംബര ഹോട്ടലുകളിലെ താമസത്തിനാണ് 80 ശതമാനത്തിലധികം തുക ചെലവഴിച്ചത്. 

വകുപ്പിൻ്റെ എൻഫോഴ്‌സ്‌മെൻ്റ് വിംഗിലെ 210 ഉദ്യോഗസ്ഥർക്കായുള്ള പരിപാടി മെയ് 20 ന് കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലിൽ ആണ് നടന്നത്.

ഉദ്യോഗസ്ഥരുടെ താമസത്തിനായി 38.10 ലക്ഷം രൂപയും പരിശീലന ഹാൾ ബുക്കിംഗിനായി 4.15 ലക്ഷം രൂപയും ഗതാഗതത്തിനായി 2 ലക്ഷം രൂപയും പരിശീലകർക്ക് 2.30 ലക്ഷം രൂപയും ചെലവഴിച്ചു.

പരിശീലന പരിപാടികൾക്കായി പഞ്ചനക്ഷത്ര ഹോട്ടലുകൾ തിരഞ്ഞെടുക്കുന്നതിൽ നിന്ന് സർക്കാർ സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ധനകാര്യ വകുപ്പ് 2023 ഓഗസ്റ്റിൽ ഒരു നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. തിരുവനന്തപുരത്തും മറ്റിടങ്ങളിലും ഇത്തരം നിരവധി സംവിധാനങ്ങള്‍ ഉള്ളപ്പോഴാണ് 38.10 ലക്ഷം രൂപ താമസത്തിനു മാത്രം ചെലവഴിച്ച് ജിഎസ്ടി വകുപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചത് വിവാദത്തിൽ ആയത്. 

അവരവരുടെ സൗകര്യങ്ങൾ അപര്യാപ്തമാണെങ്കിൽ സർക്കാർ പരിശീലന പരിപാടികൾ മറ്റ് സർക്കാർ സ്ഥാപനങ്ങളിലോ നടത്തണമെന്ന് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറി രവീന്ദ്രൻ കുമാർ അഗർവാളിൻ്റെ നിർദേശത്തിൽ പറയുന്നത്. 

ഇവിടെ താമസിച്ച നല്ലൊരു വിഭാഗം ഉദ്യോഗസ്ഥരും കൊച്ചിയിൽ തന്നെ താമസിക്കുന്നവരും ജോലി നോക്കുന്നവരും ആയതാണ് കൂടുതൽ വിവാദത്തിൽ ആയിട്ടുള്ളത്. 

ഈ പരിശീലന പരിപാടി നടന്നതിനുശേഷമാണ് കേരളത്തിലെ ഏറ്റവും വലിയ ആക്രി വെട്ടിപ്പുകളിൽ 1200 കൊടി നികുതി വ്യാപാരത്തിൽ നിന്ന് 200 കൊടി കണ്ടെത്തിയത്. രണ്ടുപേരുടെ അറസ്റ്റും രേഖപ്പെടുത്തിയിട്ടുണ്ട്. 

ക്യാമ്പ് നടത്തിയതുകൊണ്ടാണ് ആക്രി വെട്ടിപ്പുകൾ കണ്ടെത്താൻ കഴിഞ്ഞതെന്ന് ധനമന്ത്രി ന്യായീകരിച്ചു നിയമസഭയിൽ വ്യക്തമാക്കി. ആർഭാടമോ ധൂർത്തോ നടന്നില്ലെന്ന് മാത്രമല്ല കൃത്യമായ രീതിയിലായിരുന്നു പരിശീലനമെന്നാണ് ധനമന്ത്രി കെഎൻ ബാലഗാപാലിൻ്റെ മറുപടി.

Also Read

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

Loading...