ബാർ കോഴയില്‍ ആദായ നികുതി വകുപ്പ് അന്വേഷണത്തിലേക്ക് ; കേരളത്തിലെ മുഴുവൻ ബാറുടമകളിലേക്കും വകുപ്പിന്റെ അന്വേഷണം നീളും

ബാർ കോഴയില്‍ ആദായ നികുതി വകുപ്പ് അന്വേഷണത്തിലേക്ക് ; കേരളത്തിലെ മുഴുവൻ ബാറുടമകളിലേക്കും വകുപ്പിന്റെ അന്വേഷണം നീളും

സംഘടനയ്ക്ക് ഓഫിസ് കെട്ടിടം വാങ്ങാനാണ് രണ്ടര ലക്ഷം രൂപ പിരിക്കാൻ നിർദ്ദേശിച്ചതെന്ന ബാറുടമകളുടെ വാദം. പുറത്തു വരുമ്ബോള്‍ ബാർ കോഴയില്‍ ആദായ നികുതി വകുപ്പ് അന്വേഷണത്തിലെക്ക്

പ്രാഥമിക പരിശോധനകള്‍ ഐടി വകുപ്പ് നടത്തും. ക്രമക്കേടുകള്‍ കണ്ടെത്തിയാല്‍ നടപടികളിലേക്കും കടക്കും. ഇടുക്കിയിലെ അനിമോന്റെ വോയിസ് ക്ലിപ്പും മുഖവിലയ്ക്ക് എടുക്കും. കേരളത്തിലെ മുഴുവൻ ബാറുടമകളിലേക്കും ആദായ നികുതി വകുപ്പിന്റെ അന്വേഷണം നീളും. കള്ളപ്പണ ഇടപാട് കണ്ടെത്തിയാല്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കാര്യങ്ങള്‍ അറിയിക്കും.

ബാർ ഉടമകള്‍ പറയുന്ന വിപണി വിലയ്ക്ക് വസ്തു കിട്ടാനുള്ള സാധ്യത കുറവാണ്. ഇതടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം എത്തും. വസ്തു ഉടമയെ അടക്കം ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

മദ്യനയത്തിലെ ഇളവിനായി ബാറുടമകളില്‍നിന്ന് പണപ്പിരിവ് നടന്നെന്ന ആരോപണവുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി. രാജേഷ് നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് തിങ്കളാഴ്ച അന്വേഷണം ആരംഭിച്ചു. എസ്‌പി. മധുസൂദനന്റെ നേതൃത്വത്തില്‍ ഇതിനായുള്ള നടപടികള്‍ പൂർത്തിയാക്കി. പ്രാഥമികാന്വേഷണത്തിനാണ് ഉത്തരവെന്നതിനാല്‍ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യില്ല. പിന്നീട് ആവശ്യമെങ്കില്‍ മാത്രമാകും കേസ് രജിസ്റ്റർ ചെയ്യുക. ബാറുകളുടെ സംഘടനാ നേതാവിന്റെ ശബ്ദസന്ദേശം പുറത്തുവന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നതാകും പ്രധാനമായി അന്വേഷിക്കുക.

ശബ്ദസന്ദേശം മനഃപൂർവം സൃഷ്ടിച്ച്‌ പുറത്തുവിട്ടതാണോയെന്നും അന്വേഷിക്കും. അസോസിയേഷന്റെ കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട് ചില പണപ്പിരിവുകള്‍ നടന്നതിനെപ്പറ്റി നേരത്തേതന്നെ വിജിലൻസിന് പരാതികള്‍ ലഭിച്ചിരുന്നു. അതില്‍ വിജിലൻസ് അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല. പ്രാഥമികാന്വേഷണം പൂർത്തിയാക്കി ഒരുമാസത്തിനകം റിപ്പോർട്ട് സമർപ്പിച്ചാല്‍ മതിയാകും. എന്നാല്‍, എത്രയും വേഗം പ്രാഥമികാന്വേഷണം പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർക്ക് പൊലീസ് മേധാവി നിർദ്ദേശം നല്‍കിയിരിക്കുന്നത്.

Also Read

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

Loading...