യുവാക്കള്‍ക്ക് കമ്പനികളില്‍ പ്രതിഫലത്തോടെ ഇന്‍റേണ്‍ഷിപ്പിന് അവസരം നൽകുന്ന പിഎം ഇന്‍റേണ്‍ഷിപ്പ് പദ്ധതിയിൽ കേരളത്തിൽ 2959 അവസരങ്ങൾ

യുവാക്കള്‍ക്ക് കമ്പനികളില്‍ പ്രതിഫലത്തോടെ ഇന്‍റേണ്‍ഷിപ്പിന് അവസരം നൽകുന്ന പിഎം ഇന്‍റേണ്‍ഷിപ്പ് പദ്ധതിയിൽ കേരളത്തിൽ 2959 അവസരങ്ങൾ

ന്യൂഡൽഹി: യുവാക്കള്‍ക്ക് കോര്‍പറേറ്റ് കമ്പനികളില്‍ പ്രതിഫലത്തോടെ ഇന്‍റേണ്‍ഷിപ്പിന് അവസരം നൽകുന്ന പിഎം ഇന്‍റേണ്‍ഷിപ്പ് പദ്ധതിയിൽ കേരളത്തിൽ 2959 അവസരങ്ങൾ. നവംബർ ആദ്യ ആഴ്ചവരെയാണ് യുവാക്കൾക്ക് അപേക്ഷിക്കാൻ കഴിയുക.

കമ്പനികൾക്ക് ഇന്‍റേൺഷിപ്പ് അവസരങ്ങൾ പോർട്ടലിൽ പ്രസിദ്ധീകരിക്കാനുള്ള സമയം അവസാനിച്ചോൾ കൂടുതൽ ഒഴിവുകൾ എറണാകുളം ജില്ലയിലാണ്, 1167 അവസരങ്ങൾ ആണ് ഇവിടെ.

കേരളത്തിലെ 14 ജില്ലകളിലുമായുള്ള 2959 ഒഴിവുകളിലേക്ക് ഇപ്പോൾ തന്നെ അപേക്ഷിച്ച് തുടങ്ങാം. ഒരാൾക്ക് അഞ്ച് അവസരങ്ങൾ വരെയാണ് ഓപ്ഷനായി നൽകാൻ കഴിയുക. എറണാകുളത്തിന് പിന്നിൽ 501 അസരങ്ങളുമായി തിരുവനന്തപുരമാണ് രണ്ടാമതുള്ളത്.

മലപ്പുറം – 266, കോഴിക്കോട് – 210, കോട്ടയം – 184, തൃശൂർ – 172, കൊല്ലം – 116, ആലപ്പുഴ – 106, പാലക്കാട് – 64, കാസർകോട് – 63, കണ്ണൂർ – 60, വയനാട് – 20, പത്തനംതിട്ട – 16, ഇടുക്കി – 14 എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ ഒഴിവുകൾ.

21നും 24നും ഇടയിൽ പ്രായമുള്ളവർക്കാണ് പിഎം ഇന്‍റേൺഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ കഴിയുക. എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കാണ് പദ്ധതിയില്‍ അംഗത്വം നല്‍കുക.

ഡിസംബര്‍ രണ്ടിനാണ് ആദ്യഘട്ട ഇന്‍റേണ്‍ഷിപ്പ് ആരംഭിക്കുക. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കേന്ദ്രസര്‍ക്കാര്‍ 800 കോടി മുടക്കും. ആധാര്‍ അടിസ്ഥാനമാക്കിയാണ് സ്‌കീമിലേക്ക് രജിസ്‌ട്രേഷന്‍ നടത്തുന്നത്.

200 ലേറെ കമ്പനികളിലായി 90,849 പേർക്കാണ് ആദ്യഘട്ടത്തിൽ അവസരം ലഭിക്കുക. മുഴുവന്‍ സമയ വിദ്യാർഥികളോ മറ്റ് ജോലികള്‍ ചെയ്യുന്നവരോ അപേക്ഷിക്കാൻ പാടില്ല. ഹൈസ്‌ക്കൂള്‍, പ്ലസ്ടു, ഐടിഐ, ബികോം, ബിഫാം എന്നിവ കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ഓയില്‍ ആന്‍ഡ് ഗ്യാസ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് രംഗങ്ങളിലാണ് കൂടുതല്‍ ഒഴിവ്.

വിവിധ സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോൾ മഹാരാഷ്ട്രയിലാണ് കൂടുതൽ അവസരങ്ങളുള്ളത് 14,694. രണ്ടാമത് തമിഴ്നാടും (13,262), മൂന്നാമത് ഗുജറാത്തു (12,246) മാണ്, കർണാടക (8,944), യുപി (8,506) സംസ്ഥാനങ്ങളും ഒഴിവുകളിൽ മുന്നിലുണ്ട്.

5000 രൂപ പ്രതിമാസ സ്റ്റൈപന്‍റാണ് വിദ്യാർഥികൾക്ക് ലഭിക്കുക. ഇതിനു പുറമേ 6000 രൂപയുടെ ഒറ്റത്തവണ സാമ്പത്തിക സഹായവുമുണ്ട്.

Also Read

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതിന് CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

IGST അടയ്ക്കേണ്ടതായപ്പോൾ CGST-SGST ആയി തെറ്റായി അടച്ചതിന് ശിക്ഷ വിധിക്കാനാവില്ല: കേരള ഹൈക്കോടതി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സെക്ഷൻ 46 നോട്ടീസ് ഇല്ലാതെ അസസ്മെന്റ്: അലഹബാദ് ഹൈക്കോടതി ജിഎസ്ടി ഉത്തരവും അപ്പീൽ ഉത്തരവും റദ്ദാക്കി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

Loading...