പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

ജിഎസ്ടി നിയമപ്രകാരം നികുതി നിശ്ചയിക്കുന്നതിനായി നൽകുന്ന ഷോക്കോസ് നോട്ടീസുകളും നിരൂപണ ഉത്തരവുകളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയോ, അതിന് ശേഷം മറ്റു സേവന മാർഗങ്ങൾ സ്വീകരിക്കാതിരിക്കുകയും ചെയ്തുവെന്നു കാണിച്ച നിരവധി കേസുകളിൽ, മദ്രാസ് ഹൈക്കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചു. Axiom Gen Nxt India Pvt Ltd അടക്കമുള്ള നിരവധി ഹർജിക്കാർ നൽകിയ writ petiton കളിൽ ഇടപെട്ടാണ് കോടതി ഈ വിധി നൽകിയത്.

ജിഎസ്ടി നോട്ടീസുകൾ വെറും പോർട്ടലിൽ അപ്‌ലോഡ് ചെയത് മാത്രമായി നൽകിയത് മൂലം, ഹർജിക്കാർക്ക് അതിന്റെ അവബോധം ഉണ്ടായിരുന്നില്ലെന്ന് കോടതിയിൽ അവർ വാദിച്ചു. കൂടാതെ നികുതി വകുപ്പിന്റെ വിധികളിൽ വ്യക്തിഗത വാദം കേൾക്കാൻ അവസരം നിഷേധിച്ചതായും ആരോപിച്ചു. ചില കേസുകളിൽ ജിഎസ്ടി രജിസ്ട്രേഷൻ റദ്ദാക്കിയതിന് ശേഷം ആയിരുന്നു ഉത്തരവുകൾ ഇറക്കിയതെന്ന് കണ്ടെത്തി.

കോടതിയുടെ നിരീക്ഷണങ്ങൾ

ജിഎസ്ടി നിയമത്തിലെ Section 169(1)(d) പ്രകാരം പൊതു പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്നത് ഒരു സേവന മാർഗമാണെങ്കിലും, അത് ഏകപക്ഷീയമായും ഫലപ്രദമായും കാണാനാകില്ല. petitioners-ന് നോട്ടീസ് ലഭിച്ചുവെന്നും അവരുടെ അറിവിലായിരുന്നെന്നുമാണ് സർക്കാർ വാദിച്ചത്. എന്നാൽ, ഹർജിക്കാർ പൊതുവെ പോർട്ടൽ സന്ദർശിച്ചിരുന്നെങ്കിലും നോട്ടീസ് അപ്‌ലോഡ് ചെയ്ത ഭാഗം ("View Additional Notices and Orders") കാണാതെ പോകാനിടയായതായി കണ്ടെത്തി.

“Section 169(2) പ്രകാരമുള്ള ‘tendering’, ‘publishing’, ‘affixing’ എന്നിവ പോലെയുള്ള കൂടുതൽ വ്യക്തമായ സേവന മാർഗങ്ങൾ ഉപയോഗിച്ചിരുന്നുവെങ്കിൽ ഈ പ്രശ്നം ഇല്ലായിരുന്നേനെ” എന്നും കോടതി നിരീക്ഷിച്ചു. IT ആക്ട്, മറ്റ് നികുതി നിയമങ്ങൾ തുടങ്ങിയവയുമായി താരതമ്യം ചെയ്തും ഹർജിക്കാർ ശക്തമായ വാദം മുന്നോട്ട് വെച്ചു.

കോടതി വിധി

ഈ കേസുകളിൽ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും വ്യക്തിഗത വാദം കേൾക്കാതെയാണ് ഉത്തരവുകൾ ഇറക്കപ്പെട്ടതെന്നും കോടതി അംഗീകരിച്ചു.

പല ഹർജിക്കാർക്കും ഉചിതമായ അവസരം നൽകാതിരുന്നത് സ്വാഭാവിക നീതിപ്രമാണങ്ങളുടെ ലംഘനമാണ്.

അതിനാൽ മുഴുവൻ ക്വാഷ് ചെയ്തുകൊണ്ട്, ഉത്തരവുകൾ വീണ്ടും സാധുവായ സേവനരീതിയിൽ നോട്ടീസ് നൽകുകയും, പേഴ്സണൽ ഹിയറിംഗിന് അവസരം നൽകുകയും, പുതുതായി പരിഗണിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

ഇതേപോലുള്ള നിരവധി കേസുകൾ കേരളത്തിലും കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്നും ഈ വിധി നികുതി വകുപ്പുകൾക്ക് നിയമപരമായ സുതാര്യത ഉറപ്പാക്കാനും, സംരംഭകരെ അനാവശ്യമായി നഷ്ടത്തിലാക്കാതിരിക്കാൻ മാർഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിക്കാനുമുള്ള അവസരമാണെന്ന് നികുതി വിദഗ്ധർ വിലയിരുത്തുന്നു. പോർട്ടലിൽ അപ്‌ലോഡ് ചെയ്‌തതിൽ താനും അറിഞ്ഞില്ലെങ്കിൽ അതു നിയമപരമായി "സേവനം" ആകുമോ എന്ന ചോദ്യം ഇനി കൂടുതൽ സുപ്രധാനമാകും.

ഇത്തരത്തിലുള്ള വാർത്തകൾക്ക് Tax Kerala നെ പിന്തുടരൂ. 

സാമ്പത്തിക-നികുതി ലോകത്തെ വാർത്തകളും വിശകലനങ്ങളും WHATSAPP വഴി അറിയാം. ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യൂ... https://chat.whatsapp.com/Cod5wDwtxBFEmYfP8A6sZC

ടാക്സ് കേരള വായിക്കൂ... വരിക്കാരാകു....


Also Read

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

സിജിഎസ്ടി സെക്ഷൻ 132 പ്രകാരമുള്ള കേസുകളിൽ ജാമ്യം നിഷേധിക്കുന്നത് അത്യധികം അസാധാരണ സാഹചര്യങ്ങളിൽ മാത്രം: സുപ്രീം കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

ജിഎസ്ടി നിയമം ദുരുപയോഗം ചെയ്യരുത്: താൽക്കാലിക അറ്റാച്ച്മെന്റ് ഒരു വർഷത്തിൽ പരിമിതമാകണം – കേരള ഹൈക്കോടതി

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

വിവരാവകാശത്തെ വിചാരണചെയ്യുന്ന സർക്കാർ നീക്കം; ജിഎസ്ടി ഇൻറലിജൻസിനെ RTI നിയമത്തിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടി വിവാദത്തിൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

ഒരു വാചകത്തിൽ വിശദീകരണം നൽകി തള്ളിയ ജിഎസ്ടി ഉത്തരവ് അസാധുവെന്ന് ഹൈക്കോടതി: വിശദമായ ഉത്തരവെഴുത്ത് നിർബന്ധമെന്ന് കേരള ഹൈക്കോടതിയുടെ വിലയിരുത്തൽ

പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

പോർട്ടലിൽ അപ്‌ലോഡ് ചെയ്തതു മാത്രമായി ജിഎസ്ടി നോട്ടീസ് നൽകരുതെന്ന് മദ്രാസ് ഹൈക്കോടതി.

ഐടിസിക്ക് സുപ്രീം കോടതി പച്ചകൊടി: ജിഎസ്ടിക്ക് കീഴിലുള്ള കെട്ടിട നിർമ്മാണത്തിനും വാടകക്കുമുള്ള ഇൻപുട്ട് ക്രെഡിറ്റിന് അനുമതി

ഐടിസിക്ക് സുപ്രീം കോടതി പച്ചകൊടി: ജിഎസ്ടിക്ക് കീഴിലുള്ള കെട്ടിട നിർമ്മാണത്തിനും വാടകക്കുമുള്ള ഇൻപുട്ട് ക്രെഡിറ്റിന് അനുമതി

ഐടിസിക്ക് സുപ്രീം കോടതി പച്ചകൊടി: ജിഎസ്ടിക്ക് കീഴിലുള്ള കെട്ടിട നിർമ്മാണത്തിനും വാടകക്കുമുള്ള ഇൻപുട്ട് ക്രെഡിറ്റിന് അനുമതി

ഗൈഡ്‌ലൈനുകൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് അസാധുവാകാം: ജിഎസ്ടി കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് പട്ന ഹൈക്കോടതി

ഗൈഡ്‌ലൈനുകൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് അസാധുവാകാം: ജിഎസ്ടി കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് പട്ന ഹൈക്കോടതി

ഗൈഡ്‌ലൈനുകൾ പാലിച്ചില്ലെങ്കിൽ അറസ്റ്റ് അസാധുവാകാം: ജിഎസ്ടി കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് പട്ന ഹൈക്കോടതി

വാദം കേൾക്കാതെ നികുതി വിധി നടപ്പാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് ₹20,000 രൂപയുടെ പിഴയും തിരിച്ചടിയും

വാദം കേൾക്കാതെ നികുതി വിധി നടപ്പാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് ₹20,000 രൂപയുടെ പിഴയും തിരിച്ചടിയും

വാദം കേൾക്കാതെ നികുതി വിധി പാസാക്കിയാൽ കടുത്ത ശിക്ഷ; കോടതിയിൽ ഉദ്യോഗസ്ഥന് പിഴയും തിരിച്ചടിയും

ആംനസ്റ്റി പദ്ധതി തടസ്സപ്പെടുത്തിയ ഏകീകൃത ജിഎസ്ടി ഉത്തരവ് റദ്ദാക്കി: കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ആംനസ്റ്റി പദ്ധതി തടസ്സപ്പെടുത്തിയ ഏകീകൃത ജിഎസ്ടി ഉത്തരവ് റദ്ദാക്കി: കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

ആംനസ്റ്റി പദ്ധതി തടസ്സപ്പെടുത്തിയ ഏകീകൃത ജിഎസ്ടി ഉത്തരവ് റദ്ദാക്കി: കർണാടക ഹൈക്കോടതിയുടെ സുപ്രധാന വിധി

Loading...