ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് 30% നിരക്കില്‍ നികുതി ചുമത്തിക്കൊണ്ട് പുതിയ വകുപ്പ്

ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് 30% നിരക്കില്‍ നികുതി ചുമത്തിക്കൊണ്ട് പുതിയ വകുപ്പ്

2023 ലെ ബജറ്റില്‍ ആദായനികുതി നിയമത്തില്‍ ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് 30% നിരക്കില്‍ നികുതി ചുമത്തിക്കൊണ്ട് 115 ബിബിജെ എന്നൊരു വകുപ്പ് കൂട്ടിച്ചേര്‍ത്തു

അതനുസരിച്ച്‌ ഓണ്‍ലൈന്‍ ഗെയിമിലൂടെ ലഭിക്കുന്ന വരുമാനം എത്ര ചെറുതാണെങ്കിലും പ്രത്യേക നിരക്കായ 30% നികുതി ഏര്‍പ്പെടുത്തി. ഓണ്‍ലൈന്‍ ഗെയിമിലൂടെ ലഭിക്കുന്ന വരുമാനം ഒഴികെയുള്ള മറ്റു വരുമാനത്തിന് സാധാരണനിരക്കില്‍തന്നെ നികുതി ചുമത്തും.

അതുപോലെതന്നെ ഓണ്‍ലൈന്‍ ഗെയിമില്‍നിന്നു ലഭിക്കുന്ന വരുമാനത്തിന് 30% നിരക്കില്‍ സ്രോതസില്‍ നികുതി പിടിക്കുന്നതാണ്. 2023 ജൂലൈ ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരുന്നതാണ്. നികുതി പിടിക്കേണ്ട ചുമതല ഓണ്‍ലൈന്‍ ഗെയിമുകള്‍ നടത്തുന്നവരുടെ ചുമലിലാണുള്ളത്. ഗെയിമില്‍നിന്നും ലഭിച്ച വരുമാനം പിന്‍വലിക്കുന്ന സമയത്ത് സ്രോതസില്‍ നികുതി പിടിച്ചതിനുശേഷമുള്ള തുക മാത്രമേ നല്‍കാന്‍ പാടുള്ളൂ. പണം പിന്‍വലിക്കുന്നില്ലെങ്കില്‍ വര്‍ഷാവസാനം തുക കണക്കുകൂട്ടി സ്രോതസില്‍ നികുതി പിടിക്കേണ്ടതാണ്.

Also Read

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

സഹകരണ സംഘം ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ നീക്കാം; ചട്ടഭേദഗതി ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പ്രസ്താവിച്ചത്.

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ധവളപത്രം ചെലവ് ചുരുക്കലിൽ മാത്രം ഒതുങ്ങരുത്; വരുമാന വർധനയുടെ വഴികൾ തേടിയാൽ ഇന്ദിരാ ഗാരണ്ടിയും വികസനവും ഒരുമിച്ച് സാധ്യമാകും

ജിഎസ്ടി പരിഷ്കാരങ്ങൾ, നികുതി ചോർച്ച തടയൽ, കുടിശിക പിരിവ്, ഡാറ്റ അധിഷ്ഠിത നിരീക്ഷണം എന്നിവയിലൂടെ കേരളത്തിന് പുതിയ സാമ്പത്തിക മുന്നേറ്റം സാധ്യമെന്ന് ടാക്സ് കേരള കണ്ടെത്തൽ

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

എല്ലാ വകുപ്പുകളുടെയും ഡാറ്റകൾ ഏകീകരിച്ച് നികുതി സംവിധാനത്തിൽ സമഗ്ര മാറ്റങ്ങൾ : ടാക്സ് കേരളയുടെ 200 നിർദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസിലും ധനകാര്യ വകുപ്പിലും

നിർദ്ദേശങ്ങൾ പഠനത്തിനായി പോളിസി വിങ്ങിലേക്കും ബന്ധപ്പെട്ട ജി എസ് ടി–കമ്മീഷണർ ഓഫീസിലേക്കും കൈമാറിയതായി വിവരം; വിവിധ മാധ്യമങ്ങളിലും ചർച്ച സജീവം

Loading...