റുപേ ഗ്ലോബല്‍ കാര്‍ഡുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വന്‍ ഡിമാന്‍റ; കാര്‍ഡുകളുടെ എണ്ണം 64 ദശലക്ഷം കടന്നു

റുപേ ഗ്ലോബല്‍ കാര്‍ഡുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വന്‍ ഡിമാന്‍റ; കാര്‍ഡുകളുടെ എണ്ണം 64 ദശലക്ഷം കടന്നു

ഇന്ത്യയുടെ നാഷണല്‍ പേമെന്‍റ്സ് കോര്‍പ്പറേഷന്‍ (എന്‍പിസിഐ) പുറത്തിറക്കുന്ന റുപേ ഗ്ലോബല്‍ കാര്‍ഡുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വന്‍ ഡിമാന്‍റ്. ആഗോള തലത്തില്‍ റുപേ കാര്‍ഡുകളുടെ എണ്ണം 64 ദശലക്ഷം കടന്നു. 2014 ലാണ് എന്‍പിസിഐ റുപേ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. വെറും അഞ്ച് വര്‍ഷം കൊണ്ടാണ് ഇത്രയധികം ഉപഭോക്താക്കളെ എന്‍പിസിഐ സൃഷ്ടിച്ചത്. 

രാജ്യത്തിന് അകത്ത് റുപേ കാര്‍ഡ് എന്ന പേരിലും ഡിസ്കവര്‍ നെറ്റിന്‍റെ സഹായത്തോടെ അന്താരാഷ്ട്ര തലത്തില്‍ റുപേ ഗ്ലോബല്‍ കാര്‍ഡ് എന്ന പേരിലുമാണ് എന്‍പിസിഐ കാര്‍ഡുകള്‍ പുറത്തിറക്കുന്നത്. 190 രാജ്യങ്ങളിലെ 41 ദശലക്ഷം വ്യാപാരികളുമായി റുപേ കാര്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്നതായാണ് എന്‍പിസിഐയുടെ അവകാശവാദം.

നിലവില്‍ 40 ല്‍ അധികം ബാങ്കുകള്‍ റുപേ ഗ്ലോബല്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നുണ്ട്. റുപേ നിലവില്‍ വന്നതോടെ സ്വന്തമായി പണമിടപാട് ശൃംഖലയുളള രാജ്യമായി ഇന്ത്യ മാറിയിരുന്നു. വിസ, മാസ്റ്റര്‍ കാര്‍ഡ് തുടങ്ങിയ പേമെന്‍റ് ഗേറ്റ്‍വേ സംവിധാനങ്ങള്‍ക്ക് ബദലായാണ് ഇന്ത്യ റുപേയെ സംവിധാനത്തിന് തുടക്കമിട്ടത്

Also Read

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ജി എസ് ടി സംവിധാനം കൃത്യതയാർന്ന തലത്തിലേക്ക് എത്തി: ജി എസ് ടി സ്പെഷ്യൽ കമ്മീഷണർ എബ്രഹാം റെൻ

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

ഇന്‍വസ്റ്റ് കേരള ആഗോളനിക്ഷേപ സംഗമത്തിലെ വാഗ്ദാന പദ്ധതിയായ ഡബ്ല്യുഎച്ജി പഞ്ചനക്ഷത്ര ഹോട്ടല്‍ നിര്‍മാണമാരംഭിച്ചു

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അഞ്ഞൂറ് കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ച് ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പ്

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

ഒരേ നോട്ടീസ് ഉപയോഗിച്ച് പല വർഷങ്ങളിലേക്കുള്ള ജിഎസ്ടി നികുതി നടപടികൾ അസാധുവെന്ന് കേരള ഹൈക്കോടതി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

വിദേശ സർവകലാശാലകളിലേക്കുള്ള കൺസൾട്ടൻസി സേവനം ഇടനില സേവനം അല്ല; സേവന കയറ്റുമതിക്ക് അർഹതയുണ്ടെന്ന് അപ്പീലറ്റ് ട്രൈബ്യൂണൽ ഡൽഹി

Loading...